Slavery part 13-buchanan 4- panikkassery -5
| | | | | | | | | | | | |

58. പത്തൊൻപതാം നൂറ്റാണ്ടിലെ തൊഴിലുറപ്പ് പദ്ധതി !! “നമ്മുടെ” ചരിത്രകാരന്മാർ കാണാതെ പോയത് || അടിമത്വം കേരളത്തിൽ ഭാഗം 13   

പത്തൊൻപാതം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ  മാത്രമല്ല, ചരിത്രാതീത കാലം മുതൽ അതു വരെ നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്ന ഒന്നാണ്  കർഷകത്തൊഴിലാളികളായിരുന്ന പുലയന്മാരുടെ  തൊഴിലുറപ്പ് വ്യവസ്ഥ. കൃഷിസ്ഥലങ്ങളുടെ ഉടമയായ ജന്മിയ്ക്ക് (ഭൂവുടമയ്ക്ക്) ഏതെങ്കിലും വിധത്തിൽ പ്രതികൂലമായ  സാഹചര്യങ്ങൾ ഉണ്ടാവുകയും,  കൃഷി ചെയ്യാനാവതെ, അതിൽ പണി ചെയ്തിരുന്ന പുലയന്മാർക്ക് ജീവനാംശവും നല്കുവാനാവതെ ഭൂമി വില്ക്കേണ്ടി വരുന്ന അവസ്ഥയിൽ അതിൽ പണി ചെയ്തിരുന്ന കർഷകത്തൊഴിലാളികൾക്ക്  തൊഴിൽ(പണി) ഒരുകാരണവശാലും നഷ്ടമാകതെ അവരുടെ ക്ഷേമത്തെക്കരുതി ഒരു വ്യവസ്ഥ കേരളത്തിൽ നിലനിന്നിരുന്നു.  ഈ വ്യവസ്ഥയെ ക്രിസ്ത്യൻ ബ്രിട്ടീഷ്…

Slavery in Kerala Part 12-FM
| | | | |

57. ബുക്കാനനും തുടർന്ന് കേരളത്തിന്റെ ചരിത്രം രചിച്ചവർക്കും പറ്റിയ ഗുരുതരമായ തെറ്റ് !  ||| അടിമത്വം കേരളത്തിൽ ഭാഗം 12

വേലായുധൻ പണിക്കശ്ശേരിയുടെ  ‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന ചരിത്ര ലേഖനം അദ്ദേഹത്തിന്റെ  ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങൾ’ എന്ന   പുസ്തകത്തിലാണ്  അടങ്ങിയിട്ടുള്ളത്. ഈ പുസ്തകം DC Books February 2020-ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാളികളുടെ ഇടയിൽ ഇതിനോടുള്ള അനുകൂലമായ പ്രതികരണം നിമിത്തം November 2020-ൽ പ്രസാധകർ രണ്ടാമത്തെ പതിപ്പും ഇറക്കിയിരുന്നു. അടിമത്വത്തെക്കുറിച്ചുള്ള വേലായുധൻ പണിക്കശ്ശേിരിയുടെ  ലേഖനത്തെ ആസ്പദമാക്കിയുള്ള മൂന്നാം ഭാഗമാണ് ഈ ബ്ലോഗ് പോസ്റ്റ്.  ഇദ്ദേഹത്തിന്റെ ലേഖനം സൂക്ഷ്മപരിശോധനയ്ക്ക്  വിധേയമാക്കി,  ഇദ്ദേഹവും ഇദ്ദേഹം ആശ്രയിച്ച  മറ്റ്…

slavery part 11
| | | | | | |

56.കാമം തീർക്കാനുള്ള മാംസപിണ്ഡങ്ങളായി പിന്നാക്ക സ്ത്രീകളെ സവർണ്ണ നായന്മാർ പരിഗണിച്ചിരുന്നേയില്ല…..!! || അടിമത്വം കേരളത്തിൽ,  ഭാഗം 11

കർഷകത്തൊഴിലാളികളായിരുന്ന പുലയർക്ക്  സുഖമായ ഉപജീവനത്തിനുള്ള കൂലി  ലഭിച്ചിരുന്നു ! ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന ഫ്രാൻസിസ് ബുക്കാനന്റെ റിപ്പോർട്ടുകൾക്കൊപ്പം മറ്റു ചില ബ്രിട്ടീഷ് രേഖകൾ കൂടി പരിശോധിയ്ക്കുന്നത്  പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഭാരതത്തിന്റെയും ഒപ്പം കേരളത്തിന്റയും   സാമൂഹ്യ പരിസ്ഥിതികൾ മനസ്സിലാക്കുന്നതിനും, അതിലൂടെ ‘അദ്ധ്വാനിയ്ക്കുന്നവന്റെ’ ജീവിതത്തെക്കൂടി അറിയുന്നതിനും ഉപകരിയ്ക്കും. ബ്രിട്ടീഷ് രേഖകളിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ടിലെ  ഭാരതത്തിലുണ്ടായിരുന്ന തൊഴിലാളികളെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങൾ (data) ലഭ്യമാണ്.  അവയിലെ ചില പ്രസക്തഭാഗങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ഇവിടെ നല്കുന്നു. ഭാരതത്തിൽ ട്രേഡ്…

slavery part 10-buchanan
| | | |

55. കർഷകത്തൊഴിലാളികളെ അടിമകളാക്കിയ  ക്രിസ്ത്യൻ ബ്രിട്ടീഷ് കമ്പനി ഉദ്യോഗസ്ഥന്മാർ | അടിമത്വം കേരളത്തിൽ  ഭാഗം 10

ഇരുപതാം നൂറ്റാണ്ടിൽ  കേരളത്തിന്റെ സാമൂഹ്യ ചരിത്രം രചിച്ചവർ എല്ലാംതന്നെ അതിൽ അവർണ്ണർ അനുഭവിച്ച പീഢന കഥകളാണ്  വർണ്ണിച്ചിട്ടുള്ളത്. ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായ  ജാതിയെ ആസ്പദമാക്കിയുള്ള സവർണ്ണ ഹിന്ദുക്കളുടെ അവർണ്ണരോടുള്ള മനുഷ്യത്വഹീനമായ പെരുമാറ്റങ്ങളായിരുന്നു മിക്കവാറും എല്ലാ കഥകളുടേയും അടിസ്ഥാനം. ഇപ്രകാരം കേരള സാമൂഹ്യ ചരിത്രത്തിന്  atrocity literature-ന്റെ സ്വഭാവം കൈവന്നു.  ഗോകുലം ഗോപാലൻ നിർമ്മിച്ച  വിനയൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടും'(2022 Onam release) ഈ atrocity literature-ന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്.  മിക്കവാറും കഥകളും ചെന്നവസാനിയ്ക്കുന്നത്  സവർണ്ണഹിന്ദുക്കളുടെ കൃഷിയിടങ്ങളിൽ പണിയെടുത്തിരുന്ന…

velayudhan panickassery part 1
| | |

54. ഉത്തരവാദിത്വം ഇല്ലാതെയുള്ള ചരിത്രരചന, വേലായുധൻ പണിക്കശ്ശേരി- ഭാഗം 1 | | അടിമത്വം കേരളത്തിൽ – ഭാഗം 9 

‘അടിമത്തവും അടിമവ്യാപാരവും നിരോധന നിയമങ്ങളും’ എന്ന പേരിൽ വേലായുധൻ പണിക്കശ്ശേരിയുടെ ഒരു ലേഖനമുണ്ട്.  ‘കേരളചരിത്രം തിരുത്തിക്കുറിച്ച മഹാ സംഭവങ്ങൾ’ എന്ന പുസ്തകത്തിലാണ് ഈ ലേഖനം ഉൾക്കൊള്ളിച്ചിട്ടുള്ളത്.   ഫെബ്രുവരി 2020 -ലാണ് ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇറങ്ങിയത്. തുടർന്ന് നവംബർ-2020ൽ പ്രസാധകരായ DC Books ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പും ഇറക്കിയിരുന്നു. ദസ്യു ഈ ലേഖനത്തിന്റെ ആദ്യ ഖണ്ഡികയിൽ തന്നെ വസ്തുതാപരങ്ങളായ തെറ്റുകൾ ചൂണ്ടിക്കാണിയ്ക്കാൻ കഴിയും. Quote വേലായുധൻ പണിക്കശ്ശേരി  :-“ദസ്യു എന്ന പദംകൊണ്ടാണ് ആദ്യകാലത്ത്  അടിമകളെ…

slavery part 8-revised
| | | | | | | | |

53. അടിമ-വ്യാപാര കുത്തകയും ക്രിസ്തുമതവും | അടിമത്വം കേരളത്തിൽ, ഭാഗം 8 

ഈ ലേഖനം ബൈബിളും ക്രിസ്തുമതവും അടിമത്വ വ്യവസ്ഥിതിയ്ക്കുള്ള ന്യായീകരണം  നൽകിയതിനെക്കുറിച്ചും, അടിമ-വ്യാപാര കുത്തകയ്ക്ക് ഉള്ള അനുമതി  ബ്രീട്ടീഷ് രാജ്ഞി നല്കിയതിനെക്കുറിച്ചുമാണ്. അധിനിവേശങ്ങളിലൂടെ മുഹമ്മദ്ദീയ ഭരണമേൽക്കോയ്മയും അതേത്തുടർന്നുള്ള സ്വാധീനങ്ങളും  ഉണ്ടാകുന്നതുവരെ ഭാരതത്തിൽ അടിമക്കച്ചവടമോ അടിമത്വ സമ്പ്രദായമോ  ഉണ്ടായിരുന്നില്ല. ഭാരതീയ സംസ്കാരവും തത്ത്വചിന്തയും മതഗ്രന്ഥങ്ങളും  ഉപയോഗപ്പെടുത്തി അടിമത്വ വ്യവസ്ഥിതിയെ ന്യായീകരിയ്ക്കുന്നതിന്  സാധിക്കയില്ല. ഇക്കാരണം കൊണ്ടുതന്നെ ഭാരതത്തിലെ പ്രബുദ്ധരായ രാജാക്കന്മാർക്ക്  ക്രിസ്ത്യൻ ബ്രിട്ടീഷ് രാജ്ഞിയെപ്പോലെ അടിമ വ്യാപാരത്തിൽ കുത്തക അനുവദിച്ചുകൊണ്ടുള്ള ഒരു രാജകീയ വിളംബരം പുറപ്പെടുവിയ്ക്കുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാൻപോലും ആവുമായിരുന്നില്ല. ഭാരതീയ സംസ്കാരത്തെയും …